ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. വോട്ടെടുപ്പ് ബുധനാഴ്‌ചയാണ് ശനിയാഴ്‌ചയാണ് വോട്ടെണ്ണൽ. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രമുഖ നേതാക്കൾ അണിനിരന്ന പ്രചാരണത്തിനിടയിൽ ദിവസവും വാദവും പ്രതിവാദവുമായി അരങ്ങ് കൊഴുത്തു. തീവ്ര ഹിന്ദുത്വ അജൻഡയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ രംഗത്തെത്തി.അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗവുമായി രംഗത്തുണ്ടായിരുന്നു. രാഹുലും പ്രിയങ്കയും കോൺഗ്രസിനായി പ്രചാരണം നയിച്ചു. ബിജെപിയുടെ വർഗീയതക്കെതിരെ തുറന്ന പ്രചാരണം നടത്താൻ അവർ മടിച്ചു. ഹുബ്ബള്ളി മേഖലയിൽ ലംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാറിനെ ഒപ്പംകൂട്ടിയത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ജെഡിഎസിന്റെ പ്രചാരണവും സജീവമായി. മൈസൂരു മേഖലയിൽ, അവസാനഘട്ടത്തിൽ ദേവഗൗഡയെ കളത്തിലിറക്കി.
കർണാടകം നാളെ ബൂത്തിലേക്ക്; വോട്ടെണ്ണൽ ശനിയാഴ്‌ച
- News Bureau

- Categories: News, Kerala
- Tags: Karnataka PoliticsKarnataka ElectionsElection 2023Karnataka Assembly Elections 2023BJPCongress
Related Content
അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ
By
News Bureau
Jun 17, 2025, 11:51 am IST
പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി
By
News Bureau
Jun 16, 2025, 03:33 pm IST
അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു
By
News Bureau
Jun 16, 2025, 12:44 pm IST
ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്
By
News Bureau
Jun 14, 2025, 03:12 pm IST
വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം
By
News Bureau
Jun 13, 2025, 01:33 pm IST
വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി
By
News Bureau
Jun 13, 2025, 01:11 pm IST